കുഞ്ഞ് ഷെറിനെ കൊന്നത് വെസ്ലി മാത്യു എന്ന് കുറ്റസമ്മതം

ഹൂസ്റ്റണ്‍ : വളര്‍ത്തുമകളെ കൊലപ്പെടുത്തിയ കേസില്‍ വെസ്ലി മാത്യു കോടതി മുന്‍പാകെ കുറ്റസമ്മതം നടത്തി. അമേരിക്കന്‍ മലയാളികളായ സിനി – വെസ്ലി മാത്യു ദമ്പതിമാരുടെ ദത്തു മകളായിരുന്നു കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസ്.
2017 ഒക്ടോബര്‍ മാസത്തിലായിരുന്നു സംഭവം നടന്നത്. വീട്ടില്‍ നിന്നും കാണാതായ ഷെറിനെ കുറച്ചകലെയുള്ള കലുങ്കില്‍ കണ്ടെത്തുകയായിരുന്നു.

ഈ ഭാഗത്തു നിന്നും ലഭിച്ച സി.സി .ടി.വി ദൃശ്യങ്ങളാണ് കൊലയാളി വെസ്ലി തന്നെയാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വെസ്ലിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. ഭക്ഷണം കഴിക്കാതെ കരഞ്ഞു വാശിപിടിച്ചു കുട്ടിയെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുന്നതിനിടയില്‍ ശ്വാസതടസം വന്നു കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി മരിച്ചെന്നു മനസിലായപ്പോള്‍ ദൂരെ കലുങ്കില്‍ കൊണ്ടിടുകയായിരുന്നു.

സിനിയെയും പ്രതിചേര്‍ത്തായിരുന്നു ആദ്യം പോലീസ് കുറ്റപത്രം തയ്യാറാക്കിയിരുന്നത്. പ്രതിക്കെതിരെ കോ?ട?തി കൊ?ല??ക്കു?റ്റം ചു?മ?ത്തി?യി?രു?ന്നു. കു?റ്റം തെ?ളി?ഞ്ഞാ?ല്‍ പ?രോ?ളി?ല്ലാ?തെ ജീ?വ?പ?ര്യ?ന്തം ത?ട?വാ?ണ്? വെ?സ്??ലി?യെ കാ?ത്തി?രി?ക്കു?ന്ന?ത്. ശിക്ഷ കുറഞ്ഞു കിട്ടുന്നതിന്റെ ഭാഗമായാണ് ഇയാള്‍ മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. കൊ?ല?പാ?ത?ക കേ?സി?ല്‍ ഡാ?ള?സ്? കോ?ട?തി?യി?ല്‍ വി?ചാ?ര?ണ ന?ട?ക്കു?ന്ന?തി?നു മു?മ്പാ?യാ?ണ്? നാ?ട?കീ?യ സം?ഭ?വം.

Share this news

Leave a Reply

%d bloggers like this: